നടന്നുതീരാത്ത ദൂരത്തിന്റെ ഒപ്പ്, ഒരു കുഞ്ഞു മുടന്ത്.


നടന്നുതീരാത്ത ദൂരത്തിന്റെ ഒപ്പ്, ഒരു കുഞ്ഞു മുടന്ത്.

കുഞ്ഞനമീനും മേളത്തിൽ ദഫ് കൊട്ടി.

“സ്വല്ലി വസല്ലിം…”

മൗലിദിന്റന്ന് പൊരേല് പൊൽസ് നൊറയും. ബറ്റാത്ത പൊൽസ്.

സൗറിന്റെ മുന്നിൽ നുബുവ്വത്തിന്റെ നൂറി- ലാറു പ്രാക്കുഞ്ഞു വിരിഞ്ഞു.

അതു മതി, അത്ര മാത്രം ഇനി ഞങ്ങൾക്കു വസന്തം.

അപൂർണതകൾ കൂടിച്ചേർന്നതുകൊണ്ട് പൂർണത ഉണ്ടാവുകയില്ലെന്നും പൂർണത ചെറുകഷ്ണങ്ങളായി മുറിഞ്ഞാണ് അപൂർണതകളുണ്ടാകുന്നതെന്നുംഅയാൾ അനുഭവങ്ങൾ കോർത്ത…

"കാണുമോ ഞാൻ? ഈയൊരു കണ്ണാൽ ഒരോറഞ്ചിൻ പാതി, ആപ്പിളിൻ പാതി, എന്റുമ്മാന്റെ 'പൂ'മുഖത്തിൻ പാതി"

കുഴിച്ചിട്ട പാമ്പിൻ മുട്ടകൾ മഴയും വെയിലുംകൊണ്ടു തളിർത്തു പൂവിടും. വർഷങ്ങൾ കൊഴിഞ്ഞൊഴിയുമ്പോൾ അവ വളർന്നു കായ്കൊണ്ട മരങ്ങളാകും. മരങ്ങളുടെ തിരുമുറിവുകളിലൂടെ പാൽ തൂവും. ആയിടം റബ്ബർ കാടാകുമ്പോൾ അവിടം മാടൻ വിളയായിരുന്നത് ആളുകൾ മറന്നിട്ടുണ്ടാകും. തമാശ എന്തെന്നാൽ, ആ മരങ്ങളിൽനിന്നും റബ്ബർ പാലൂറ്റി, പിഴിഞ്ഞുണക്കി, കമ്പനികളിൽ എത്തുമ്പോൾ അവരതിനെ ഉരുക്കിയുരുട്ടി റബ്ബർ പാമ്പുകൾക്കു ജന്മം നൽകും.

പുതുതായി പണികഴിപ്പിച്ച ഫാബ്രിക്കേഷന്‍ സീലിങ്ങില്‍ പറ്റിപ്പിടിച്ച് ഇരയനക്കം നിരീക്ഷിക്കുന്ന പല്ലിയുടെ കണ്ണുകളില്‍ അമൃതയുടെ ചിന്തകള്‍ ചെന്നുടക്കി. 'തട്ടിന്‍പുറത്ത് നായയോ?'